ഇന്തോനേഷ്യയിലെ ബന്ദാ അസേഹിലാണ് 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനും ശരീഅത്ത് നിയമപ്രകാരം ശിക്ഷ ക്രൂരമായ ശിക്ഷ വിധിക്കുകയും തുടർന്ന് അത് നടപ്പിൽ വരുത്തുകയും ചെയിതത്.
ഇരുവർക്കും വിധിച്ചു നൽകിയ ശിക്ഷ എന്നുള്ളത് 100 ചട്ടവാർ അടിയും 5 വർഷം കഠിന തടവും ആണ്, ഇതിൽ ചട്ടവാർ അടി പരസ്യമായി ആണ് നൽകിയത്. ആൾക്കൂട്ടം നോക്കി നിൽക്കെ ലോക്കിസ്യൂമേവ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ശിക്ഷ നടപടി. 100 ചട്ടവാർ അടിയാണ് നൽകിയത്. അടിയിൽ യുവാവിന്റെ ദേഹത്ത് നിന്നും ചോര വാർന്ന് ഒലിച്ചു, എന്നും ശിക്ഷയിൽ ഒരു ഇളവും ഉണ്ടായില്ല. അതുപോലെ തന്നെ പെണ്കുട്ടി കാലിൽ വീണ് കേണപേക്ഷിച്ചിട്ടും 100 ചട്ടവാർ അടി നൽകുക ആയിരുന്നു.
ചട്ടവാർ അടിക്ക് പുറമെ ശാരീരിക ബന്ധം നടത്തിയതിന് 5 വർഷം കഠിനമായ ജയിൽ ശിക്ഷയും ഇരുവരും അനുഭവിക്കണം.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…